സ്വം

എനിക്ക്‌ കിട്ടിയതല്ലാതെ ഒന്നുമെനിക്ക്‌ തരാനില്ല.. കാരണം, നിന്നെ കണ്ടപ്പോഴേയ്ക്കും എന്നിലെ ‘ഞാൻ’ പ്രസവം നിർത്തിയിരുന്നു.. എനിക്കിനി സഹശയനങ്ങളില്ല, ആത്മരതികളില്ല..എനിക്കിനി മനോമലമില്ല, ആർത്തവ രാവുകളില്ല..എന്റെ തുടയിൽ രക്തം കട്ടപിടിക്കില്ല..എന്റെ ഹൃദയം പ്രണയാവേശത്തിൽ കൊതിപിടിപ്പിക്കില്ല.. ഞാൻ നീ ആയി.. നീ ഞാനായി.. നമ്മൾ ഒന്നായി..നമ്മളിൽ…

ഉള്ളിൽ പതിഞ്ഞ ഉൾച്ചുമരെഴുത്തുകൾ

“മോളോന്നും കഴിച്ചിട്ടില്ലെന്നു വേവലാതി കൊള്ളുന്ന അമ്മയെ പിന്നിൽ വിട്ടു നടക്കുമ്പോൾ സ്കൂളിലേയ്ക്കുള്ള വഴി ഒരൂഹം മാത്രമായിരുന്നു. കടത്തുകഴിഞ്ഞ് ഏഴുകിലോമീറ്റർ ദൂരം ഒഴിഞ്ഞ വയറുമായി കണ്ണീരിടയ്ക്കിടെ തുടച്ചു വഴിചോദിച്ചു നടന്നു പോകുന്ന ഒരു പതിമൂന്നുകാരി.” കണ്ണു നിറഞ്ഞൊഴുകിയിരുന്നു വായിച്ച് തീർന്നപ്പോൾ. നന്ദയുടെ ദുഃഖം…

അർമേനിയയിലൂടൊരു യാത്ര.. 2

അർമേനിയയിൽ ഇംഗ്ലീഷ് സാസംസാരിയ്ക്കുന്നവർ നന്നേ കുറവാണ്. എങ്കിലും ഇന്ന് ഡിജിറ്റൽ യുഗം ആയതു കൊണ്ട് ഒരു മൊബൈൽ ഉണ്ടായാൽ എല്ലാം വളരെ പെട്ടെന്ന് കമ്മ്യൂണിക്കേറ്റു ചെയ്യാനും , ട്രാൻസ്ലേറ്റ് ചെയ്യാനും ഞൊടിയിടയിൽ സാധ്യമാകുന്നു എന്നത് കൊണ്ട് ഈ യാത്ര എന്തുകൊണ്ടും എളുപ്പമായിരുന്നു.…

വേവുകളിൽ വിരൽകുടയുമ്പോൾ വേനൽമഴയെന്ന്..

ദിനവും; ഉടലിനെ അഴിച്ചുവെച്ച്ഉയിരിനെ നനച്ചുടുക്കുന്നവൾതിരകളെ അമർത്തിവെച്ച്,കടലെടുത്തുപോയതിനെമറന്നുപോയെന്ന്…വെറുതെ… അത് നമ്മളല്ലേ എന്ന് വെറുതേ ഓർമിപ്പിക്കുന്നു ജ്യോതിയുടെ ‘ഉയിർനനച്ചുടുക്കുന്നവൾ’!ജീവിതത്തിന്റെ പലതലങ്ങളിലേയ്ക്ക് അനായാസമായി കൈപിടിച്ചു നടത്തിക്കുന്ന, ഹൃദയം തൊട്ടുതഴുകിപ്പോകുന്ന മുപ്പത്തിയഞ്ചു കവിതകളുടെ സമാഹാരമാണ് ജ്യോതിലക്ഷ്മി ഉമാമഹേശ്വരന്റെ ‘വേവുകളിൽ വിരൽകുടയുമ്പോൾ വേനൽമഴയെന്ന്’ എന്ന കവിതാസമാഹാരം. ജ്യോതിയുടെ കവിത…

കനൽ

ഭൂമിയിലെ ഓരോരോ കണികയിലും ആളിക്കത്താൻ ഒരുങ്ങിനിൽക്കുന്ന കനലുകളുണ്ട്. അതുവെറും ജീവന്റെ തുടിപ്പല്ല. ഭ്രാന്തുകളിൽ കൊതിതീരാത്ത.. ശ്വാസനിശ്വാസങ്ങളിൽ കുളിരുമാറാത്ത.. ചുംബനങ്ങളിൽ ഹൃദയം തുടിക്കുന്ന.. തീവ്രത, ഉറക്കം നടിച്ച് കിടപ്പുണ്ട്. അവർ മൗനത്തെ വളരെ ആഴത്തിലാണ് പുൽകിയിരിക്കുന്നത്.. അതുകൊണ്ടുതന്നെ നിഗൂഢതകൾക്ക് കടന്നുചെല്ലുക പ്രയാസം.. പക്ഷേ,…

ഉൾച്ചുമരെഴുത്തുകൾ

ജീവിത സായന്തനത്തിൽ നിന്നും തിരിഞ്ഞുനോക്കുമ്പോൾ കാണുന്നതെന്ത്? പോക്കുവെയിലിൽ തെളിയുന്ന വലിയ നിഴലുകൾ തീർക്കുന്ന മയചിത്രങ്ങൾ പോലെയാവും പലതും. അമൂർത്തമായ ചിന്തകളും അതിൽ തെളിയുന്ന വിങ്ങലുകളും ചുമലൊഴിഞ്ഞ ഭാരം തീർക്കുന്ന ശൂന്യതയും. ചോദ്യം വീണ്ടും ഉയരുന്നു. ഉൾച്ചുമരിൽ തെളിഞ്ഞതെന്ത്? പ്രസാധകർ : ബുദ്ധാ…

ഹുമയൂൺ തെരുവിലെ സാക്ഷി

ഒരു നേരത്തെ ആഹാരത്തിനായി റിക്ഷ വലിക്കുന്നവരുടെ മുതുകിൽ പൊടിയുന്ന വിയർപ്പിൽ വെട്ടിത്തിളങ്ങുന്ന വെയിൽ ആരുടെ പുഞ്ചിരിയാണ്? ആരുടെ അഹങ്കാരഗർവ്വാണ് തെരുവോരത്ത് നിരന്ന പ്രതിമകളിൽ നിന്നും വായിച്ചെടുക്കാനാവുക? ദേശത്തെ ജനത ദാരിദ്ര്യത്തിൽ നിന്നും അജ്ഞതയിൽ നിന്നും ദാരിദ്ര്യത്തിലേക്കും അജ്ഞതയിലേക്കും കൂപ്പുകുത്തിക്കൊണ്ടിരിക്കേ സ്വാതന്ത്ര്യാനന്തര രാഷ്ട്രീയം…

ചിരിയുടെ സെല്‍ഫികള്‍

കടുകട്ടി വാക്കുകള്‍ കേള്‍ക്കുമ്പോള്‍ കയ്യടിക്കണമെന്ന് മനസിലാക്കിയിരിക്കുന്ന കുഞ്ഞനും പാതിരായ്ക്ക് ഉറക്കം വരാതെ സ്റ്റേഡിയം കാണാന്‍ ഇറങ്ങി പുറപ്പെട്ട പ്രവാസിയും പുരാണ പരിജ്ഞാനം വിളമ്പുന്ന തീന്‍മേശകളുമൊക്കെ കേവലം നേരമ്പോക്കുകളല്ല, മറിച്ച് നമുക്കു ചുറ്റും നടക്കുന്നവ തന്നെയാണ്. രചന : ബിന്ദു ഹരികൃഷ്ണൻപ്രസാധകർ :…

കഥയമമ

ഓരോ മുഖവും ഒരു കഥയാണ്. കഥകളിലൂടെ, കഥകളായി മാറി, കഥാവശേഷരായി ഒടുങ്ങുന്ന മുഖങ്ങൾ. ബിന്ദു ഹരികൃഷ്ണൻ എന്നെ കഥാകാരിയുടെ അക്ഷരങ്ങളിൽ പിറക്കുന്നത്, എന്നോ എരിഞ്ഞടങ്ങിയവരും ഇന്നും നമുക്കിടയിൽ കഥകളായി അലയുന്നവരുമാണ്. ഒരു നോട്ടത്തിൽ, ചിരിയിൽ, ഒരു തുളളി കണ്ണുനീരിൽ പിറവിയെടുക്കുന്ന കഥകളെത്രയെത്ര…..…

ബുദ്ധപ്രകാശത്തിലൂടെ

‘ബുദ്ധപ്രകാശത്തിലൂടെ…’ മനുഷ്യരിലേക്കുള്ള യാത്രയാണ്. വിഭിന്നമായ ജീവിത സംസ്കൃതികൾ പേറുന്ന വ്യത്യസ്തമായ അനുഭവസ്ഥലികളിൽ പുലരുന്ന മനുഷ്യരിലേക്കുള്ള പ്രയാണം. ഉച്ചരിക്കുമ്പോൾ അതിനുള്ളിൽ കാലത്തിന്റെയും ചരിത്രത്തിന്റെയും അനുഭവങ്ങളുടെയും അനന്തമായ അടരുകൾ നിറഞ്ഞിരിക്കുന്നുണ്ട്. ഒരു മനുഷ്യനിലേക്കുള്ള യാത്ര സഹസ്രാബ്ദത്തിലേക്കുള്ള സഞ്ചാരമാണ്. യാദൃശ്ചികമായി ലഭിക്കുന്ന പരിമിതമായ നിമിഷങ്ങൾക്കുള്ളിൽ നിന്നുകൊണ്ട്…

error: Content is protected !!
onwin