ഇങ്ങനെയൊരു പേരിടുമ്പോൾ ഞാൻ കുറ്റബോധത്തിനടിമയാണ്. ‘അരുത്.. അങ്ങനെ വിളിക്കരുത്..’ എന്ന് ഉള്ളിലിരുന്നാരോ മന്ത്രിക്കുന്നുണ്ട്. വേറൊരു പേര് ഈ കഥയ്ക്ക് യോജിക്കുന്നുമില്ല. കിറുക്കില്ലാത്ത ഒരേയൊരാൾ എന്ന് എന്റെ കുഞ്ഞുമനസ്സിൽ പതിഞ്ഞുപോയ ആ അമ്മയെ നമുക്ക് ഭാർഗ്ഗവിയമ്മയാക്കാം. എനിക്കന്ന് ഏഴെട്ടുവയസ്സാണ്. വീടിനകത്തോ ചുറ്റുവട്ടങ്ങളിലോ എന്നെ…
Category: Home
കുഞ്ഞുകിനാവിനോട്……
ഒരുപാടലഞ്ഞുടലാകെ തളർന്നൊടുവിലൂഴിയിൽവീഴാനുലഞ്ഞിടുമ്പോൾ, ഒരു കൊച്ചു കിളിനാദമകലെ നിന്നും വന്നുഹൃദയത്തിലേക്ക് ചേക്കേറിടുന്നു. ജീർണ്ണത മുറ്റിയ പ്രാണനിലേക്കിന്നുസ്നേഹനിലാവായി നീ നിറയവേ പോകുവാൻ ആവില്ലെനിക്കിനിദൂരങ്ങൾ ഏറെയുണ്ടൊപ്പം നടന്നു തീർക്കാൻ. അൻപോടെ കാത്ത കിനാവു നീ ;നിൻ സ്നേഹമെന്നിൽ ചൊരിയുന്ന പുണ്യതീർത്ഥം. ഇനിയുമുറയ്ക്കാത്ത മിഴികളാൽ എന്നെനീയലിവോടെ കാണുമീ…
പൂമ്പാറ്റ
പൂമ്പാറ്റേ…പൂമ്പാറ്റേ…പൂവിൻ തേൻ കുടിക്കുന്നോ … മലമുകളിൽ പൂവിന്റെതേൻ കുടിക്കാൻ രാസമാണോ? മലമുകളിൽ പൂമൊട്ടിൻവിരിയും സമയം ഏതാണ്? അങ്ങുള്ള പൂക്കളിലെനിറങ്ങളേതാ പൂമ്പാറ്റേ? പണ്ട് നീയൊരു പുഴുവല്ലേഇല തൻ മധുരമറിഞ്ഞില്ലേ പ്യൂപ്പയായതു നീയല്ലേപിന്നെ നീയൊരു പൂമ്പാറ്റ ചെറു ചിറകുള്ളൊരു പൂമ്പാറ്റനിൻ നിറമേതാ ചൊല്ലൂ ചൊല്ലൂ…
തിരികെയണയുമ്പോൾ
മറവിയിൽനിന്നു തെളിയുന്ന ബാല്യമേ,നിന്നിലേക്ക് നടക്കണം.തിരികെയെത്തണം കനവ് പൂവിട്ട തട്ടകങ്ങളിൽ, സ്ഥലികളിൽ.ഒഴിവുകാലങ്ങളുത്സവപ്പറമ്പവിടെയൊക്കെയുമെത്തണം ഒത്തിരുന്നാടിയൂഞ്ഞാലതിലിരുന്നൊത്തു പങ്കിട്ട മധുരങ്ങൾ,അവിടെയെത്തണമവയിലലിയണ-മിനിയുമുണർവ്വു തിരയണം. കൊയ്ത്തു തീർന്നൊരു പൂന്തൽ വയലിലെ ചേറിനൊപ്പവുമലിയണംചേർത്തുനിർത്തിയ സ്നേഹ വഴികളിലെന്തു ബാക്കിയതറിയണം.പേലവങ്ങളാം വയൽ വസന്തങ്ങളിതളുതീർത്ത വരമ്പതിൽ,പൂത്ത കാക്കപ്പൂവുകളുമായ് കഥ പറഞ്ഞു നടക്കണം. അരുമയായി കരുതിവച്ചൊരു “ദൈവക്കല്ലി”നെയോർക്കണം,അതിനുമുന്നിൽ…
മഴവില്ല്
ദൂരെ അകലെ മഞ്ഞിൻ കൂടാരംവാനിൽ മഴയിൽ പൂവിൻ നിഴൽ പോലെകാലം കഴിയും കടൽത്തീരത്ത്,നിശാഗന്ധി പോലെ വാനിൽ മഴയിൽ തളിർപോൽനീ മിന്നുന്നു അഴകേ മധുവേ…ഞാൻ നിന്നെ കാത്തുനിന്നു ഒരുനാൾഒരുനാൾ നീ മഴവിൽ പോലെകണ്ണേ കരളേ മായാജാലംപൊന്നിൽ മുങ്ങും കിടാവല്ലേ പൊന്നേനിന്നെ പുണരാൻ ഞാനുണ്ട്.നല്ലൊരു…