മണികണ്ഠൻ

മാർ ഗ്രിഗോറിയോസ് കോളേജിന്റെ മുന്നിൽ ബസിറങ്ങുമ്പോൾ ദീർഘമായ യാത്രയുടെ ക്ഷീണവും പെടലി വേദനയും മണികണ്ഠനൊപ്പം കൂടിക്കഴിഞ്ഞിരുന്നു. തൊടുപുഴ വരെ ലോറിയിലായിരുന്നു യാത്ര. തൊടുപുഴയിൽ നിന്നാണ് തിരുവനന്തപുരത്തേക്കുള്ള ബസിൽ കയറിയത്. തിരുവനന്തപുരത്തേക്ക് ആദ്യമായാണ്. ദീർഘമായ യാത്ര ശരീരത്തെ ആകെയൊന്നുലച്ചിരുന്നു. ക്ഷീണം മാറാൻ ഒരു…

error: Content is protected !!