പച്ചകം

അകം വെളുപ്പാണെന്നൊരാള്‍ഇല്ല ,കറുപ്പെന്നു മറ്റൊരാള്‍ .കറുപ്പും വെളുപ്പും വറ്റിയൊരകപ്പാളം –മുറിച്ചുഗ്രവേഗത്തില്‍ തീവണ്ടി പായവേപച്ചകം പച്ചകംപച്ച തോര്‍ന്ന വയലകംനഗരത്തിന്‍റെ മുഷ്ടിക്കരുത്തില്‍തകരുന്ന നേരകം. വെളുപ്പാന്‍നേരമായിട്ടുംവേലിക്കല്‍ നിന്നകൂട്ടുകാരിപ്പെണ്ണിന്‍റെമോതിരവിരലില്‍ നിന്നല്ലോസൂര്യനെങ്ങോ മറഞ്ഞത് . അഞ്ചിതള്‍പ്പൂക്കളുണ്ട് .ഇതളിലൊന്നില്‍നിറം കെട്ടൊരാകാശം,രണ്ടാമിതളില്‍ഉറവ വറ്റിയ കിണര്‍ ,മൂന്നാംവിരലി-ലനന്തമൃത്യുവിന്‍ വായുസഞ്ചാരങ്ങള്‍ ,നാലാമിതളില്‍നിലയറ്റൊരഗ്നി ,അഞ്ചിലടിമപ്പെട്ട ദിക്കും…

സത്യം

നീ അനുഭവിക്കുന്ന വേദനകള്‍ക്ക് ഒരു അവസാനമില്ലായിരിക്കാം.. പക്ഷെ അതില്‍നിന്നും സ്വയം പുറത്തുവരാനുള്ള ഒരു വാതില്‍ എവിടെയോ നിന്നെ കാത്തിരിപ്പുണ്ട്.. കണ്ടുപിടിക്കാനുള്ള തുറവി ഉണ്ടാകുവാന്‍ ശ്രദ്ധയോടെ പാര്‍ത്തിരിക്കുക. നിന്‍റെ ചങ്കില്‍ ഒരായിരം കനലെരിയുന്നുണ്ടായിരിക്കാം, പക്ഷേ, ആ കനലിന്റെ ചൂടില്‍ കുളിരുമാറ്റുന്ന മറ്റൊരു പുല്‍നാമ്പെങ്കിലും…

പുഴ കരയുന്നു..

പുഴ ജനിക്കും കാടിന്റെ കുലം മുടിച്ച്‌പുഴയൊഴുകും വഴികളിൽവേലികൾ തീര്‍ത്ത്‌പുഴ പതിയ്ക്കും കടലിന്റെകരയരിഞ്ഞ്‌പുഴയുടെ മാറുപിളർന്നൊഴുകുംജലം കവർന്ന്,പുഴ മരിക്കുന്നു,ഇന്ന് പുഴ കരയുന്നു..കണ്ണുനീരായി പുഴയൊഴുകിനിലവിളികൾ നിശബ്ദമാക്കിനീരെടുത്തവർ പുഴയെ വിൽക്കുന്നു.പുഴയുടെ കരളരിഞ്ഞവർകാശുവാരുന്നു.പുഴയുടെ മാനം കവരുന്നുകണ്ണുനീരിൽ ചോര പടർന്ന്പുഴ നിറയുന്നു,പുഴ കരയുന്നു;“കുലം മുടുച്ചത്‌ നിങ്ങളല്ലേ?മാറുപിളർന്നത്‌ നിങ്ങളല്ലേ?ഇനിയുമില്ലൊരു ജന്മമിവിടെ!ഇനിയുമരുതൊരു ജന്മമിവിടെ!ഞാൻ…

error: Content is protected !!