“മോളോന്നും കഴിച്ചിട്ടില്ലെന്നു വേവലാതി കൊള്ളുന്ന അമ്മയെ പിന്നിൽ വിട്ടു നടക്കുമ്പോൾ സ്കൂളിലേയ്ക്കുള്ള വഴി ഒരൂഹം മാത്രമായിരുന്നു. കടത്തുകഴിഞ്ഞ് ഏഴുകിലോമീറ്റർ ദൂരം ഒഴിഞ്ഞ വയറുമായി കണ്ണീരിടയ്ക്കിടെ തുടച്ചു വഴിചോദിച്ചു നടന്നു പോകുന്ന ഒരു പതിമൂന്നുകാരി.” കണ്ണു നിറഞ്ഞൊഴുകിയിരുന്നു വായിച്ച് തീർന്നപ്പോൾ. നന്ദയുടെ ദുഃഖം…
Tag: ulchumarezhuthukal
ഉൾച്ചുമരെഴുത്തുകൾ
ജീവിത സായന്തനത്തിൽ നിന്നും തിരിഞ്ഞുനോക്കുമ്പോൾ കാണുന്നതെന്ത്? പോക്കുവെയിലിൽ തെളിയുന്ന വലിയ നിഴലുകൾ തീർക്കുന്ന മയചിത്രങ്ങൾ പോലെയാവും പലതും. അമൂർത്തമായ ചിന്തകളും അതിൽ തെളിയുന്ന വിങ്ങലുകളും ചുമലൊഴിഞ്ഞ ഭാരം തീർക്കുന്ന ശൂന്യതയും. ചോദ്യം വീണ്ടും ഉയരുന്നു. ഉൾച്ചുമരിൽ തെളിഞ്ഞതെന്ത്? പ്രസാധകർ : ബുദ്ധാ…