വർത്തമാനം

തോറ്റുപോയ ജനതയ്ക്ക്ശ്വാസം മുട്ടി രാജാവ് ഉച്ചത്തിൽ ഗീത വായിച്ചുധർമ്മാധർമ്മങ്ങളുടെ പോരിലുംകർമ്മയോഗത്തിന്റെ പെരുമയിലുംപുളകം കൊണ്ടു തെരുവിൽ രാമാനന്ദ് സാഗറിന്റെരാമനും രാവണനും പോരടിച്ചു ദൂരദർശൻ പതിവുപോലെ‘മിലെ സുർ മേരാ തുമാരാ’ഈണത്തിൽ പാടി അമ്മയ്ക്ക് ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞമകനെ നോക്കി കണ്ണുരുട്ടി അമാത്യൻആത്മനിർഭരനാകാൻ പറഞ്ഞു ഉയർന്നുപൊങ്ങിയ…

error: Content is protected !!