ചല്ലി

അദ്ധ്യായം 3 സ്വപ്നത്തില്‍ ഞാന്‍ മാലാഖയെ സ്വപ്നം കാണുമായിരുന്നു. മാലാഖയ്ക്ക് അമ്മയുടെ മുഖവും. പ്രിന്‍സ് സര്‍ ഇംഗ്ലീഷ് ക്ലാസില്‍ മാലാഖയ്ക്ക് നല്‍കിയ വിശേഷണങ്ങളെ പൊളിക്കുന്നതായിരുന്നു എന്‍റെ കാഴ്ച. വെള്ള ഗൌണിട്ട കറുത്ത മാലാഖയെ ചിലപ്പോ ചല്ലി മാത്രമേ കണ്ടിട്ടുണ്ടാകൂ. സൌന്ദര്യ സങ്കല്‍പ്പങ്ങളുടെ…

ഇങ്ങനെ കുറേപ്പേർ – ഒന്ന്

കുമാരസംഭവം അഥവാ കുമാരേട്ടൻ ഒരു സംഭവാട്ടാ… അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു. മാർച്ചുമാസത്തെ കടുത്ത ചൂട്. പൂരങ്ങളുടെ കാലം. വേനൽസൂര്യൻ കത്തിയെരിയുന്നുണ്ടെങ്കിലും അതും ഒരു പൂരക്കാഴ്ചയായിക്കണ്ട്, ആളും ആരവവും നിറയെ. പാണ്ടിപഞ്ചാരിമേളങ്ങൾ പലയിടങ്ങളിലായി കൊഴുക്കുന്നു. നെറ്റിപ്പട്ടം കെട്ടി, ചെവിയും വീശി ആടിയാടി നടക്കുന്ന കരിവീരന്മാരെ…

ചല്ലി

സ്റ്റാഫ്റൂമില്‍ ഷാജിസാറിന്‍റെ അടുത്ത് നില്‍ക്കുന്ന ചല്ലി. കലണ്ടര്‍ പൊതിഞ്ഞ ബുക്ക് ഷാജി സര്‍ മടക്കി കൈയ്യില്‍ കൊടുത്തു. അവളെ നോക്കി ചിരിച്ചു. അവളും. പോകാന്‍ തിരിഞ്ഞതും ഷാജി സര്‍ ”മോളെ…ഈ ബുക്കുകള്‍ കൂടി എടുത്തോ…പേര് വിളിച്ച് കൊടുത്തേക്ക്…”ബ്രൗൺ പേപ്പര്‍ ഇട്ട് പൊതിഞ്ഞ…

ചല്ലി

ചല്ലി(നോവൽ) ഒന്നാം കാലം തുറന്നിട്ടിരിക്കുന്ന ഒരു വലിയ ഗേറ്റ്. ശക്തമായി മഴപെയ്യുന്നു. ഗേറ്റ് കടന്നു വരുന്ന ഒരു പെണ്‍കുട്ടി. കുടയില്‍ പിടിച്ചിരിക്കുന്ന കൈയ്യിലൂടെ അവളെ പെണ്ണാണെന്ന് മനസ്സിലാക്കാം. മുന്നില്‍ ഓട് പാകിയ നീളമുള്ള ഒരു സ്കൂള്‍ കെട്ടിടം. അവിടേക്ക് നടന്നടുക്കുന്ന പെണ്‍കുട്ടി.…

കുഞ്ഞൂട്ടന്റെ ഓണസ്വപ്നങ്ങൾ..

മഴവന്നു പുഴ നിറഞ്ഞൊഴുകി –യീ ദാരിദ്ര്യ ചുഴിയിലോ ജീവിതത്തോണിയാടി..കരിമുഖമേന്തിയ കർക്കടം മാറുവാൻഇനിയെത്ര നാളുകൾ കാക്കണം ഞാൻ! മുറ്റത്ത് പൂക്കാലം തീർക്കണം, ആകാശംതൊട്ടോടാൻ ഊഞ്ഞാലു കെട്ടിടേണംപുത്തനുടുപ്പുകൾ വാങ്ങണം കേമനായിപത്രാസു ചോരാതെ യാത്ര പോണം!പട്ടിണിപ്പാത്രമുടച്ചൊരു നാക്കിലമൊത്തം രുചിക്കൂട്ടു മുന്നിൽ വേണംകൂട്ടരോടൊക്കെയും സദ്യതൻ മേന്മ-കളേറ്റ മൂറ്റത്തോടെ…

അഭിമുഖം

പേര്?? ഗതിയില്ലാതൊഴുകുന്ന പുഴയ്ക്ക്പലനാട്ടിൽ പലതാണു പേര്.എന്നിലൊരു കാലംകനൽമാറ്റി ചിതയാറ്റിആത്മാവിലൂടൊലിച്ചുപേരറിയാത്തവളാക്കി…സ്വയം ഒരു പേരിടുന്നവളാക്കി … വയസ്?? എണ്ണിയിട്ടില്ലിന്നേവരെനോവ് തുപ്പിയ പകലിനെസ്നേഹം പകർന്ന രാവിനെമരിച്ചിട്ടും ഉയിരുള്ള എന്നെ ജോലി?? നോവിനെ എഴുതിവിൽക്കുംകീ കൊടുത്തോടുന്ന പാവയാകുംആകാശത്തെ തുന്നികടലിനെ ഡപ്പിയിലാക്കിമണലില്ലാതെ ചെടിമുളപ്പിക്കും അച്ഛൻ?? മരിച്ചെന്നു പറയുന്നുണ്ട്സർക്കാർ കടലാസ്സിൽ.സ്വപ്നത്തെ…

തുടർച്ച…

മാതൃത്വം പ്രണയം എന്നീ നൈർമല്യമേറിയ വികാരങ്ങള്‍ക്ക് അടിമപ്പെടാത്ത സ്ത്രീ ഭൂമിയില്‍ അപൂര്‍വ്വമാണ്. തന്‍റെ ജീവിതവും വിഭിന്നമല്ല സുവര്‍ണ്ണയോര്‍ത്തു.അവളുടെ കഴിഞ്ഞ കാലം പഴയ നാലുകെട്ടിനുള്ളിലെ ചിട്ടവട്ടങ്ങള്‍ക്കുള്ളില്‍ കൊളുത്തി വച്ചൊരു തിരിനാളം പോലെ പരിശുദ്ധമായിരുന്നു. വിവാഹവും മാതൃത്വവും അവളെ കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിച്ചത്. പക്ഷെ ആ…

എല്ലോറയിലേക്ക് ഒരു യാത്ര

ഇന്ത്യയുടെ പലഭാഗത്തും സഞ്ചരിച്ച് , വൈവിധ്യം നിറഞ്ഞ കാഴ്ചകളും അനുഭവങ്ങളും കിട്ടിയിട്ടുണ്ടെങ്കിലും പാഠപുസ്തകങ്ങളിൽനിന്നും വായിച്ചറിഞ്ഞ , യുനെസ്കോയുടെലോകപൈതൃകകേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയ , മഹാരാഷ്ട്രയിലെ ഔറംഗബാദിൽ സ്ഥിതിചെയ്യുന്ന അജന്ത എല്ലോറ ഗുഹാക്ഷേത്രങ്ങൾ കാണാനുള്ള ആഗ്രഹവുമായി നാസികിലെ ആർമി ക്യാമ്പിൽനിന്നും ഔറംഗബാദിലേക്ക് മെയ് മാസത്തിൽ യാത്രതിരിക്കുമ്പോൾ…

കുട്ടിപ്പാട്ട്

പാട്ടൊന്നു പാടുവാൻ കൂടാത്ത പൈങ്കിളീപുന്നെല്ലിൻ പാടത്ത് പാറുന്ന തേൻകിളീപാറിപ്പറന്നു നീ പൂന്തേനുണ്ണുവാൻപൂമരക്കൊമ്പിലേക്കൊന്നു വായോ… ആലോലം താലോലം ഓലെഞ്ഞാലിക്കിളീആടിക്കളിക്കുന്ന പഞ്ചവർണക്കിളീആകാശക്കൊമ്പിലേക്കൂയലിട്ടാടുവാൻആടുന്നൊരോലമേലൊന്നു വായോ.. മാനത്ത് കാറൊന്നു പൂക്കണ കണ്ടേമാരിവിൽപ്പൂങ്കൂല മിന്നണ കണ്ടേമിന്നലും ധുംധുഭിനാദവും വന്നേമയിലാടുംകുന്നിലേക്കാടിവാ മയിലേ.. കളകളനാദം നിരനിരയായ് കേട്ടുംകാറ്റിൻ കൈകളെ തഞ്ചത്തിൽ തൊട്ടുംകൈതോലക്കയ്യിൽ…

Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..

ഒരു ഐഡിയയും ഇല്ലാത്തൊരെഴുത്തിന്റെ വഴിയിലായിരുന്നു. നീണ്ടുനീണ്ടു പോകുന്ന വാചകങ്ങളിലെ വിരസത പൊറുതിമുട്ടിച്ചിരുന്ന ഒരുച്ചയ്ക്ക്, എങ്ങുനിന്നെന്നറിയാതെ മനസ്സിലേയ്ക്ക് കയറിവന്നൊരു ചിത്രം ; കാതിൽ ഞാത്തുകമ്മലിട്ട, നെറ്റിച്ചുട്ടിയും മാട്ടിയും വച്ചൊരുങ്ങിയ, കനത്തിൽ ജെരികയുള്ള പട്ടുസാരിയുടുത്ത ഒരാൺ രൂപം. എന്തേ ഓർത്തില്ല എന്ന് ഞാൻ അത്ഭുതം…