അരങ്ങൊഴിഞ്ഞ ‘നിഷേധി’

ആദ്യന്തമില്ലാത്ത ഒഴുക്കുപോലെയുള്ള ജീവിതം, അർപ്പണമനോഭാവത്തോടെയുള്ള കലാസപര്യ, തുടക്കം മുതൽ ഒടുക്കം വരെയും അറ്റുപോകാതെ സൂക്ഷിച്ച പ്രതിഭ, ഒടുവിൽ വലിയൊരു ശൂന്യത അവശേഷിപ്പിച്ചുള്ള മടക്കം, അതായിരുന്നു എം.ജി.സോമൻ എന്ന മഹാനടൻ. വിടപറഞ്ഞ് ഇത്രയും കൊല്ലം കഴിഞ്ഞിട്ടും സോമൻ അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് പകരക്കാരെ കണ്ടെത്താൻ…

കൂണും ചിക്കനും കൊണ്ടുള്ള ഒരു വിഭവം.

കൂണും ചിക്കനും കൊണ്ടുള്ള ഒരു വിഭവം. ആവശ്യം വേണ്ട ചേരുവകകള്‍ : 1) ചിക്കന്‍ – 1/2 കിലോ 2) കൂണ്‍ അരിഞ്ഞത് – 2 കപ്പ് 3) സവാള അരിഞ്ഞത് – 1 4) വെളുത്തുള്ളി അരിഞ്ഞത് – 3…

ഉടലാഴം

അവന് എല്ലാവരോടും സ്നേഹമാണ്, നിഷ്കളങ്കമായ സ്നേഹം. അതുമായവൻ സ്വന്തം കാട്ടിലും പിന്നെ കാടരായവർ വാഴുന്ന നാട്ടിലും പിന്നെ തന്നിൽനിന്നു തന്നെയും ഓടിക്കൊണ്ടിരിക്കുകയായിരുന്നു. ഒരർത്ഥത്തിൽ, ഒളിച്ചോട്ടം. ആ ഒളിച്ചോട്ടം അവന്റെ മാതിയിൽ നിന്നായിരുന്നു. ആണായി അവൾക്കു തുണയാവാൻ അവനാവില്ലായിരുന്നു. ഒരു പെണ്ണാവാൻ വെമ്പുന്നവന്റെ…

യാത്ര തുടരുന്നു…

യാത്രകൾ പിന്നെയും നീണ്ടതും കുറുകിയതുമായി പലതുണ്ടായി. അടുക്കിപ്പിടിച്ചു കൊണ്ടുവരുക കഷ്ടം. പിന്നെ ഓർമ്മയിലുള്ളത് അമ്മയുടെ കുടുംബ ക്ഷേത്രത്തിലെ ഉത്സവം കൂടാനുള്ള പോക്കാണ്. ഈ കാവ്, ക്ഷേത്രമെന്നൊക്കെ ആവർത്തിച്ചു വരുന്നതുകൊണ്ടു യാത്രാവിവരണം അമ്പലങ്ങളിൽ നിന്ന് അമ്പലങ്ങളിലേക്കുള്ള തീർഥാടനമാണെന്നു തെറ്റിദ്ധരിക്കണ്ട. ആദ്യമേ പറയട്ടെ ഞാനൊരു…

യാത്ര

ജീവശ്വാസം പോലെ മറ്റൊന്ന്, അതാണ് ചെറുപ്പം മുതലേ യാത്രകൾ. മറ്റൊന്നിനും കഴിയാത്ത വിധം സദാ പ്രലോഭിപ്പിക്കുന്ന ഒന്ന്! ഒന്നുകഴിഞ്ഞു മറ്റൊന്നിലേക്കു യാത്രയാവാൻ എപ്പോഴും വെമ്പിനിൽക്കുന്ന മനസ്സ് കൈമുതലായുണ്ട്. എന്ന് തുടങ്ങിയതാണ് ഈ ഭ്രമം എന്നോർമ്മയില്ല,എന്നെങ്കിലും അതവസാനിക്കുമോ എന്നും നിശ്ചയമില്ല. നിരന്തരം യാത്രകളിൽ…

സൂര്യകാന്തി

സൂര്യനെകാത്തിരുന്ന സൂര്യകാന്തി പറയാൻ മറന്നൊരാകഥ ഇതളുകൾ പൊഴിയുന്നപോലെ മറന്നുതുടങ്ങിയ ഒരുകഥ ആരെന്നും എന്തെന്നുമുള്ള ചോദ്യം ഉത്തരം കിട്ടാത്ത കടങ്കഥകൾ കേട്ടുമറന്നകഥയിലെ കഥകൾ ഒരേവാക്കിൻറെ പല അർത്ഥങ്ങൾ തുറന്നപുസ്തകത്താൾ തന്നനഷ്ടപ്പെട്ട മയിൽപീലി പ്രകൃതിയുടെനിറക്കൂട്ട് എന്തിനെയൊക്കെയോ ഓർമ്മപ്പെടുത്തൽ കാട്ടിനുള്ളിൽ പിണഞ്ഞൊഴുകുന്ന നദിയും മരുഭൂമിയിലെ അകന്നുപോകുന്ന…

ഓർമ്മ

അറിയാതെ എവിടെയോ മാഞ്ഞു പോയൊരാ പുസ്തകത്താളിലെ വാക്കുകൾ തുറന്ന അദ്ധ്യായങ്ങൾ അടഞ്ഞ വാതായനങ്ങൾ ഓർമ്മകൾ സൂക്ഷിച്ച ഇതളുകൾ മാഞ്ഞുപോകാൻ ആഗ്രഹിച്ച ദിനങ്ങൾ കാറ്റിനോട് പറഞ്ഞ കഥകളും മഴവില്ലു തന്ന ഉത്തരങ്ങളും നിദ്ര തൻ ചിറകിൽ പോയൊരു പാതയിൽ കണ്ട നിശാചിത്രങ്ങൾ കേട്ട്…

ഇത്രയൊക്കെയാണ് പ്രിയമാനസാ….

ഇത്രയൊക്കെയാണ് പ്രിയമാനസാ…. ആകാശത്ത് പറക്കുമ്പോൾ അലാറത്തിൽ കൈയുടക്കി കിടക്കയിൽ വീണത് പോയ രാത്രിയിൽ കൊളുത്തിയ വാക്കുകൊണ്ട് അടുപ്പ് കത്തിച്ചത് സിങ്കിൽ കഴുകാനിട്ട ഓർമ്മകൾ ഒരു നെടുവീർപ്പുകൊണ്ട് വെടിപ്പാക്കിയത് ടിന്നിലിരുന്ന് കാറിയ ഒരു തുണ്ട് പുഞ്ചിരി കഴുകിക്കമിഴ്ത്തിയത് ആർക്കും വേണ്ടാത്ത കരച്ചിലുകൾ എച്ചിൽക്കുഴിയിൽ…

മ‍ഴപെയ്തിറങ്ങുന്നു..

ഇന്ന് നിന്‍റെ കൈവെള്ളയില്‍ ഞാൻ മയങ്ങും.. കൈവെള്ളയിലെ ആരും കാണാത്ത കറുത്ത മറുകില്‍ ഹൃദയം ചേർത്ത്… പുഞ്ചിരിക്ക് മുകളില്‍ തലചായ്ച്ച്, കണ്ണിലൊള‍ിപ്പിച്ച കവിതയില്‍ അലിഞ്ഞ്, ചുണ്ടിലെ പവി‍ഴമല്ലി പൂക്കളില്‍ നിന്ന് തേൻ നുകർന്ന്, നിന്‍റെ വിരല്‍തൊടുമ്പോള്‍ എന്‍റെ മേഘങ്ങള്‍ മ‍ഴ ചുരത്തും…

സത്താർ, പറയാൻ ബാക്കിവച്ചത്…..

കാലം കാത്തുവയ്ക്കുന്ന ചില മനുഷ്യരുണ്ട്. ഏതു വന്മരങ്ങൾ അടക്കിവാണാലും, ഏതു പ്രതിസന്ധികൾ തകർക്കാൻ ശ്രമിച്ചാലും അവർ തലയുയർത്തി നിൽക്കും. അവരുടെ സാന്നിധ്യം ആ കാലത്തിന്റെ അടയാളപ്പെടുത്തലാകും. പ്രേംനസീറും ജയനും സുകുമാരനും സോമനും നിറഞ്ഞാടിയിരുന്ന 1970കളിൽ വെള്ളിത്തിരയിലെ മായികലോകത്തേയ്ക്ക് പുതിയൊരു നടനെത്തി. സത്താർ.…

error: Content is protected !!