കാലം ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ട്‍ ഇന്ത്യ ചൈന യുദ്ധം കഴിഞ്ഞ നാളുകൾ. യുദ്ധത്തിൽ തിരിച്ചടി നേരിട്ട രാജ്യം വിതുമ്പി നിൽക്കുമ്പോൾ, ആ കണ്ണീരു തുടയ്ക്കാനായി ഒരാൾ മൈക്കെടുത്ത് മൃദുലമായ സ്വരത്തിൽ, എന്നാൽ ഉറച്ച വാക്കുകളിൽ ഒരു ഗാനം ആലപിച്ചു. ഏ മേരെ വതൻ…
Category: Home
Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..
അബൊഹോമാൻ (The Eternal) “ലാറ്റിട്യൂട് എന്താണെന്നറിയുമോ?”“ലാറ്റിട്യൂട്? ഭൂമിയുടെ ഉപരിതലത്തിലൂടെ തിരശ്ചീനമായി കടന്നുപോകുന്ന സാങ്കല്പിക രേഖ.”“സിനിമയിൽ ലാറ്റിട്യുടെന്താ എന്ന്?”“റേഞ്ച്?”“സ്കോപ്പ്.. ടോളറൻസ്.. സെല്ലുലോയിഡിലെ ലാറ്റിട്യൂട് ഇതൊക്കെയാണ്!”അനികേത് മജുംദാറും മകൻ അപ്രതിമും സംസാരിക്കുന്ന ഓപ്പണിങ് സീനോടെ തുടങ്ങുന്ന ഋതുപർണ്ണോഘോഷ് ചിത്രം അബൊഹോമാൻ. അന്ന് കൽക്കട്ടയ്ക്ക് ഏറ്റവും…
അച്ഛൻ
ഒന്നിനും വ്യക്തമായ കാരണങ്ങളില്ല.. യുക്തിയുടെ അതിഭാവുകത്വമില്ല.. ബഹളമയമായ സങ്കടമില്ല.. സന്തോഷത്തിന്റെ ആധിക്യമില്ല.. ഉള്ളു കലങ്ങിയിരിക്കുമ്പോഴും “ഞാനുണ്ട്” എന്ന് എല്ലാവരോടും ആ മുഖം വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കും.. പുലരിയിൽ മുറ്റത്തേയ്ക്ക് കുഞ്ഞിനെ ഇറക്കി വിട്ടിട്ട് ഇമവെട്ടാതെ അവനെ ഉറ്റുനോക്കിയിരിക്കും.. പെൺകുട്ടികളെ ദൂരേയ്ക്ക് പഠിക്കാൻ പറഞ്ഞയയ്ക്കുമ്പോൾ…
Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..
“I wanted to leave you, but didn’t wanted you to leave me – not in this way.” വീണ്ടും വീടിനുള്ളിലേക്ക്, മനുഷ്യമനസ്സാകുന്ന കൂടിനുള്ളിലേയ്ക്ക് തിരിയുന്നൊരു ഋതുപർണ്ണോഘോഷ് ചിത്രം ‘ഷൊബ് ചരിത്രോ കാൽപോനിക് .’ ഊർജ്വസ്വലതയേറുന്ന ചിത്രീകരണങ്ങൾ,…
അറിവ്
അറിയാതെ തൊടുന്നതൊക്കെ..അപരന്നുമറിവായ് അറിയാൻ..അറിഞ്ഞതു പോലും അറിയാതെ അടർന്ന്..അറിവിലലിഞ്ഞില്ലാതെ ആവണം.. സ്നേഹം കരയുന്നു..“എന്നെ ആരും സ്നേഹിക്കുന്നില്ല.. “ഇഷ്ടം അതു നോക്കി ചിരിക്കുന്നു..“എന്നെ എന്തുകൊണ്ടാണു എല്ലാവരും സ്നേഹിക്കുന്നത്..?ദൈവം മറുപടി പറഞ്ഞു..“സ്നേഹത്തെ എന്റെ ആത്മാവുകൊണ്ടും, ഇഷ്ടത്തെ എന്റെ ബുദ്ധികൊണ്ടുമാണു ഞാൻ സൃഷ്ടിച്ചത്..” റോബിൻ കുര്യൻ
പരിണാമം
നിന്റെ നിർമ്മലമായ ഭാവനയുടെ ഇരിപ്പിടത്തിലാണ് ഞാനിരിക്കുന്നത്. തകർക്കപ്പെടുന്നതിൽ നിന്നും വിമലീകരിക്കുന്ന ഹൃദയമാണെനിക്കു കൂട്ട്. ഏതു സത്രത്തിൽ ചെന്നാലും നിനക്കൊരു മുറിയുണ്ടാവണം. എന്നും തുടച്ചു വൃത്തിയാക്കിയ കിടക്കയും, മേശവിരിപ്പും പിന്നെ കുറെ പുസ്തകങ്ങളുമായിക്കണം അവിടെ നിനക്കുള്ളത്. ആവോളം നിനക്കവിടെ വിശ്രമിക്കാം. പരിശുദ്ധമായ ഭാവനയുടെ…
തീ
ആകാശത്തിന്റെ വിശാലതയിൽ അസൂയപൂണ്ട കടല്‍, ദൈവത്തോടു പരാതി പറഞ്ഞു.“നീ എനിക്ക് ആഴം നിശ്ചയിച്ചു.. അതിരു നിശ്ചയിച്ചു.. ആ അതിരുകളെ ഭൂമിയിൽ നീ അവസാനിപ്പിച്ചു..” ഭൂമി പറഞ്ഞു..,“കത്തിജ്വലിക്കുന്ന സൂര്യനെ വഹിക്കുവാനും, കോടാനുകോടി നക്ഷത്രങ്ങളെ പ്രകാശിപ്പിക്കുവാനും ആകാശം വിശാലമായിരിക്കേണ്ടതല്ലേ..?” ഭൂമിയുടെ ഹൃദയവിശാലത മനസ്സിലാക്കിയ കടൽ…
ദുഃഖസ്മൃതി
ഇപ്പോൾ ചാരമാകും എന്ന കണക്കെ പകലിങ്ങനെ കത്തി അമരുകയാണ്.. നെരിപ്പോടിലെരിയുമ്പോൾ നാളെയൊരു പുലരിയുണ്ടെന്നത് വലിയൊരു പ്രതീക്ഷയാണ്. ഇന്നത്തെ പകൽ വിതറിയിടുന്ന കനൽചീളുകളിൽ നിന്നുമാണ് നാളത്തെ പുലരി പിറക്കുന്നത് എന്നത് എത്ര ചാരുതയുള്ള വിചാരമാണ്. ആധ്യാത്മികതയുടെ വേരുകൾ തപ്പി ആഴങ്ങളിലേക്ക് പോകുന്നത് കൂടുതലും…
ഇന്നലെകള്‍
ഇന്നുകൊണ്ടു നിലക്കുന്ന ഒരു ഘടികാരമാണത്. പരിചിതമല്ലാത്ത പല മുഖങ്ങളും നമുക്കു പരിചിതമാക്കിത്തന്ന പുസ്തകത്താളുകൾ. അവിടെ ഒരുപാട് മുരടനക്കങ്ങള്‍ ഉണ്ടായിരുന്നിരിക്കാം..സിംഹമടയിലെ ഗര്‍ജ്ജനങ്ങളുണ്ടായിരുന്നിരിക്കാം..പൂക്കളുടെ ചിരികളുണ്ടാവാം..കരിഞ്ഞുപോയ കിനാക്കളുടെ ചെറുസ്പന്ദനങ്ങളുണ്ടാകാം..രക്തം പുരണ്ട ആടകള്‍ ഉണ്ടാകാം..അഴിഞ്ഞു വീണ മുടിക്കെട്ടുകള്‍ ഉണ്ടാകാം..ഒരിക്കലും പൊട്ടിമാറാത്ത പാറകള്‍ ഉണ്ടാകാം..വൈകിവന്ന വസന്തങ്ങള്‍ ഉണ്ടാകാം.. എങ്കിലും…